Skip to main content

പരസ്യക്കാരൻ റിവ്യൂ


പരസ്യക്കാരൻ

ഒരു സിനിമ മോഹിയായ ഡിസൈനറുടെ കഥ !! ഡിസൈനർമാരുടെ ജീവിതമാണ് ഈ ചെറു ചിത്രത്തിന്റെ പ്രമേയം. സിനിമ മോഹികളായ എല്ലാവരുടെയും ജീവിതം തന്നെയാണ് ഇതിലൂടെ പറയുന്നത് (പടത്തിൽ ഡിസൈനറുടെ ജീവിതമാണെകിലും ഒട്ടുമിക്ക സിനിമ പ്രേമികളും ഇതുപോലെ ആയിരിക്കും)





ഇതിൽ പ്രധാന കഥാപാത്രമായി വന്ന ജിബിൻ മികച്ച അഭിനയം കാഴ്ചവെച്ചു ...കൂട്ടുകാരനായി വന്ന ആളും , ഫോട്ടോഗ്രാഫറും അങ്ങനെ സ്‌ക്രീനിൽ വന്നു പോയവരെല്ലാം മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.



ഹിപ്സ്റ്റേഴ്‌സ് മീഡിയയുടെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് തേജസ് കെ ദാസ് ആണ് ..
ശാം റോയിയുടെ കിടിലൻ ഫ്രെയിംസും അജയ് ശേഖറുടെ മ്യൂസിക്കും ആൽവിൻ തോമസിന്റെ എഡിറ്റിംഗും ചിത്രത്തിനെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട് ...

അപ്പൊ നമുക്ക് പടം കണ്ടാലോ

Nb: ഹെഡ്സെറ്റ് ഉപയോഗിക്കാൻ കിടിലൻ സൗണ്ട് എഫക്ട് ആണ്



Comments

Popular posts from this blog

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

ദുൽഖറിന് ഇത്രയും ഫാൻസ്‌ ഉണ്ടാകാനുള്ള കാരണം ഈ വീഡിയോ കണ്ടാൽ മനസിലാവും

              

അവര്‍ എന്നോട് പോകാന്‍ പറഞ്ഞു; പഴശ്ശിരാജയില്‍ സംഭവിച്ചത് വെളിപ്പെടുത്തി കനിഹ

മമ്മൂട്ടി എംടി ഹരഹിരന്‍ ടീമിന്റെ പഴശ്ശി രാജയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച് വലിയ കാര്യങ്ങളില്‍ ഒന്നാണ്, പഴശ്ശിയുടെ സഹധര്‍മ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം. മലയാള സിനിമയിൽ നായികയാകാൻ വിളിക്കുന്നു. കോടമ്പക്കത്ത് ഓഫീസിൽ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോൾ ഹരിഹരൻ സാര്‍ ഉണ്ട്. സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരെന്നെപോലും അറിയില്ലായിരുന്നു. ഞാനാകട്ടെ ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് സാറിനെ കാണാൻ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓൾ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ. എനിക്ക് ആണെങ്കിൽ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നൽകിയ ശേഷം എന്നെ തളളുകയാണെങ്കിൽ വിഷമമില്ല. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ ...